മരണാനന്തര സഹായ പിരിവടക്കം ഒരുപറ്റം പിരിവുകള്‍ സ്വകാര്യ അകൗണ്ടിലെത്തിട്രസ്റ്റി ആയിരുന്നപ്പോള്‍ സന്തോഷ് ജോണ്‍ നടത്തിയ തട്ടിപ്പില്‍ മുഖം രക്ഷിക്കാന്‍ പള്ളിക്കമ്മറ്റി പിരിച്ചുവിട്ട് വിവാദ വൈദികനും കൂട്ടാളികളും!..

0
28

ഡബ്ലിന്‍:പള്ളിയുടെ ഔദ്യാഗിക സ്ഥാനത്തിരുന്ന് വന്‍ തട്ടിപ്പുകള്‍ നടത്തിയ സന്തോഷ് ജോണിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പള്ളിയുടെ സ്ഥാനമുപയോഗിച്ച് നിരവധി സാമ്പത്തിക ഇടപാടുകളാണ് സ്വന്തം അക്കൗണ്ടുകള്‍ വഴി സന്തോഷ് ജോണ്‍ നടത്തിയതായി പരാതിയുയരുന്നത്.

അയര്‍ലന്റിലെത്തിയ ഒരു വ്യക്തിമരിച്ചപ്പോളാണ് സാമ്പത്തിക സഹായമെന്ന പേരില്‍ ഏറ്റവുമൊടുവില്‍ ഇയാള്‍ സ്വന്തം പിരിവുനടത്തിയത്. ക്വാട്ട തികയാതെ വന്നതോടെ പിരിവ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ലഭിച്ച സംഭാവനകളെ കുറിച്ച് ഇതുവരെ കണക്കുകള്‍ പറഞ്ഞിട്ടുമില്ല.

പള്ളികമ്മിറ്റി ഇത്തരമൊരുപിരിവ് നിര്‍ദ്ദേശം നല്‍കാതെയാണ് പള്ളിയുടെ പേരില്‍ നിരവധി പേരില്‍ നിന്ന് സംഭാവന സ്വീകരിച്ചത്. ഈ പിരിവുള്‍പ്പെടെ നിരവധി സംഭാവനകള്‍ സ്വന്തം സ്വകാര്യ അകൗണ്ടില്‍ പിക്കുകയും കണക്കുകള്‍ മുക്കുകയുമായിരുന്നുവെന്നാണ് ആരോപണമുയരുന്നത്. പള്ളിക്കമ്മറ്റിയില്‍ വൈദികനും ട്രസ്റ്റിയുമായ സന്തോഷ് ജോണും നടത്തിയ ക്രമക്കേടും പുറത്തായതോടെ
വൈദികരും കൂട്ടാളികളും ഗുഡാലോചന നടത്തി കമ്മറ്റിയില്‍ ‘ഭരണിപ്പാട്ടും കയ്യേറ്റ ശ്രമവും നടത്തി.

സാമ്പത്തിക തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ വൈദികരും വിവാദ കപ്യാരരും, സന്തോഷ് ജോണും, സ്ഥിരം മദ്യാപാനിയായി പൊതുസമൂഹത്തില്‍ ‘തെറിയനായി മാറിയ ഡെന്നീസ് സെബാസ്റ്റ്യന്‍ , ഉഴവൂരില്‍ ഒരുപാട് തട്ടിപ്പ് നടത്തി പരാതിയുള്ള കോഴിപ്പള്ളി ജോബിനും നടത്തിയ ഗുഡാലോചനയില്‍ ഉണ്ടായ കയ്യേറ്റ ശ്രമത്തില്‍ പോലീസ് കേസും പരാതിയുമുണ്ട് .

ഗാര്‍ഡ് അന്വേഷണം നടക്കുന്നതിനിടയില്‍ വിവാദ വൈദികന്‍ ഇടവക വിട്ടോടി. സാമ്പത്തിക ക്രമക്കേട് പുറത്താകാതിരിക്കാന്‍ പിന്തുണ ആയി നില്‍ക്കുന്നത് മുന്‍ സണ്‍ഡേ സ്‌കൂള്‍ പ്രധാന അദ്ധ്യാപകനും സ്പൈസ് സംഘടനയുടെ മുന്‍ പ്രസിഡണ്ടുമാണ്. പള്ളിക്കമ്മിറ്റിയിലെ കണക്കുപുസ്തകങ്ങള്‍ പോലും വിശുദ്ധ തട്ടിപ്പിന്റെ ആള്‍രൂപം ആയ കപ്യാരുറെ വീട്ടില്‍ ഒളിപ്പിച്ചത് വിവാദ വൈദികനാണ്.

സന്തോഷ് ജോണിന്റെ ഈ തട്ടിപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് ഐറീഷ് പള്ളിയിലെ കപ്യാരാണ് .ഇദ്ദേഹത്തിന്റെ കൈവശമാണ് പള്ളിയുടെ കണക്കു ബുക്കുകളും പണവും സൂക്ഷിക്കുന്നത് .സംരക്ഷണം ഒരുക്കുന്നത് ഇടവക വികാരികളായി സേവനം അനുഷ്ഠിക്കുകയും എന്നാല്‍ എറണാകുളം അങ്കമാലി വിവാദം അയര്‍ലണ്ടില്‍ കത്തിക്കാന്‍ എത്തിയ വൈദികനും. ഐറീഷ് പള്ളിയിലെ കപ്യാര്‍ ആണത്രെ ഈ വൈദികനെയും നയിക്കുന്നത് . ഈ കപ്യാര്‍ ആണ് തട്ടിപ്പുകാരനും വിവാദ സുവിശേഷകനുമായ സജിത് ജോസഫിനെ അയര്‍ലണ്ടില്‍ എത്തിച്ച് ലക്ഷങ്ങള്‍ സ്‌തോസ്ത്ര കാഴ്ച്ചയിലൂടെ പിരിച്ചെടുത്തത് .

ആന്റോ എന്ന ഒരു പാവം മനുഷ്യനെ മുന്നില്‍ നിര്‍ത്തി അയര്‍ലണ്ടില്‍ ഫോക്‌സ് റോക്ക് പള്ളിയിലെ കപ്യാര്‍ ആയ ജോസ് ലോനപ്പന്‍ പള്ളിപ്പാട്ട് ആണ് സജിത്തിനെ ബ്ളാക്റോക്ക് ഗാര്‍ഡിയന്‍ എഞ്ചല്‍ പള്ളിയില്‍ സുവിശേഷത്തിനായി എത്തിച്ചതും ലക്ഷങ്ങള്‍ പിരിച്ചെടുത്തതും .സജിത്തിന്റെ ‘ടെക്കലിസ’ തട്ടിപ്പ് കൈവെപ്പ് നാടകത്തിലെ റിഹേഴ്സല്‍ പള്ളിപ്പാടന്‍ ലോനപ്പന്‍ ജോസിന്റെ വീട്ടിലെ സേവാ റൂമില്‍ വെച്ചായിരുന്നത്രെ .കോട്ട കൂടാന്‍ കുറെ സ്ത്രീകളെ തയ്യാറക്കി എത്തിച്ചിരുന്നു .നന്നായി അഭിനിയിച്ചവരില്‍ ചാര്‍ച്ചക്കാരും ഭാര്യയും അടക്കമുള്ളവര്‍ ഉണ്ടായിരുന്നത്രെ. അതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് .

സീറോ മലബാര്‍ സഭയുടെ ശനിയാഴ്ച്ചകളിലെ നൈറ്റ് വിജിലുകളില്‍ പങ്കെടുത്ത് ‘വൈദികര്‍ പോലും ചെയ്യാത്ത തരത്തില്‍ കൈ വെപ്പ് പ്രാര്‍ത്ഥനകള്‍ നടത്തി ഒരു ”സ്വയം ” ആള്‍ ദൈവം ”ആയി മാറി എന്നാണ് ഇദ്ദേഹത്തിന്റെ കൂടെയുള്ള സ്വകാര്യ പ്രാര്‍ത്ഥന ഗ്രുപ്പിന്റെ ഭാഷ്യം . അയര്‍ലണ്ടില്‍ എത്തുന്ന വൈദികര്‍ ഈ ആള്‍ ദൈവത്തിനെ പ്രീതിപ്പെടുത്തണം പോലും .ഇല്ലെങ്കില്‍ ബിഷപ്പിനെ വരെ കൈവെള്ളയില്‍ ഇട്ടു അമ്മാനം ആടുന്ന എന്ന് ഈ ആള്‍ദൈവത്തിന്റെ അപ്രീതി ഉണ്ടാകും .അങ്ങനെ ആള്‍ദൈവ കോപം ഉണ്ടായാല്‍ സ്ഥാനം ത്വജിക്കേണ്ടി വരും പോലും.ഇദ്ദേഹത്തിന്റെ നോമിനിയായി എത്തിയ വൈദികനെ വെച്ച് ‘കുര്‍ബാന വിവാദം ‘അയര്‍ലണ്ടില്‍ പ്ലാന്‍ ചെയ്യുന്നതെന്നനും അതിന് പിന്തുണ അധികാരം ഇല്ലാത്ത ഒരു ബിഷപ്പ് സ്ഥാനക്കാരന് പങ്കുണ്ട് എന്നും പറയപ്പെടുന്നു .തൊണ്ടിയോടെ ചില വീടുകളിലെ സ്ത്രീ ആഭാസം പിടിക്കപ്പെട്ടതോടെ വിവാദ നോമിനി ഇടവക വിട്ടോടുകയും ചെയ്തത്രേ.

ഒരു ബ്ലോഗ് പത്രത്തിന്റെ മറവില്‍ വസ്ത്രം ധരിച്ച എല്ലാവരോടും ‘വായ്പ്പാ തട്ടിപ്പ് ‘സ്ഥിരമായി നടത്തുന്നവനും , സ്പൈസ് എന്ന പേരില്‍ സംഘടന നയിച്ചുകൊണ്ട് തട്ടിപ്പിനും കളം ഒരുക്കുന്ന നാട്ടിലെ വട്ടി പലിശക്ക് ഋഋഋപണയ സ്ഥാപനം നയിക്കുന്ന കുടുംബത്തിലെ തെറിയാന്‍ ഡെന്നീസ് സെബാസ്റ്റ്യനും, ‘ഭാര്യയുടെ അനുജത്തിയെ അനുജന്‍ അടിച്ചുകൊണ്ടുപോയതില്‍’നഷ്ടം സംഭവിച്ച രോക്ഷത്തില്‍ സ്വന്തം അപ്പനെ വാടക വീട്ടില്‍ നിന്നും പോലും പെരുവഴിയിലേക്ക് ഇറക്കി വിട്ട മുണ്ടനും അടക്കമുള്ള ക്രിമിനലുകളാണ് സന്തോഷ് ജോണിന്റെ തട്ടിപ്പിന് കൂടെ നില്‍ക്കുന്നവര്‍ .

ബ്ലോഗിന്റെ മറവില്‍ ഒരുപാട് തട്ടിപ്പുകള്‍ നടത്തിയ വായ്പാ തട്ടിപ്പുകാരനെതിരെ ഗാര്‍ഡയില്‍ പരാതിയുമായി പോയിട്ടുണ്ട് . സര്‍ക്കാര്‍ ജോലിയുടെ പേര് പറഞ്ഞു പണം പിരിക്കുന്ന വീഡിയോകളും ഓഡിയോകളും അടക്കം കൈവശം സൂക്ഷിക്കുന്നവരുണ്ട് .ഇവര്‍ കേസിനായി പോയിട്ടുണ്ട് എന്നും ഇത് ഉടന്‍ തന്നെ പുറത്ത് വരും എന്നും റിപ്പോര്‍ട്ടുണ്ട് .ജോലി സ്ഥാനം പണം പിരിവിനായി ഉപയോഗിക്കുന്നതില്‍ നടപടി വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിണ്ട് .

സാമ്പത്തിക ക്രമക്കേടിലും കോഴി’പ്പള്ളി ജോബിന്റെ തട്ടിപ്പിന്റെ ഒരുപാട് കഥകളും കേസുകളും ഉഴവൂരും സമീപ പ്രദേശങ്ങളിലും പാട്ടാണ് .നാട്ടില്‍ ഇപ്പോള്‍ വൈറലായ ‘കോഴി’യെക്കാള്‍ വിരുതാനാണ് ഈ കോഴിപ്പള്ളി.ബ്ലോഗര്‍ തട്ടിപ്പ്കാരനേക്കാള്‍ ഭീകരനായ തട്ടിപ്പ് കേസുകളുടെ കഥകള്‍ പുറത്ത് വരുന്നുണ്ട്. റോക്കിലെ ”പശുപാലനും റോക്കിലെ സരിതയും” കൂടുതല്‍ വിപുലീകരിക്കപ്പെട്ട കച്ചവടത്തിനായി രംഗത്ത് എത്തിയിട്ടുണ്ട് .സരിതയുടെ ലിസ്റ്റില്‍ മുകളില്‍ പറഞ്ഞ വിവാദക്കാരും ഉണ്ട് എന്നാണ് റിപ്പോര്‍ട്ട് .റോക്കിലെ സരിതയെ രുചിച്ചവര്‍ക്ക് ‘ആറ്റിക്ക് പണിക്ക് വെച്ച പണം പോയവരും വിശുദ്ധ പശുക്കളും ഉണ്ടുപോലും. റോക്കിലെ സരിതയുടെ ക്ലിപ്പുകളില്‍ തെറിയനും കോഴി’യും പിന്നെ ലിസ്റ്റില്‍ വിശുദ്ധ ഗണങ്ങളും ഉണ്ടുപോലും. പള്ളിക്കമ്മറ്റി പിരിച്ചുവിട്ട സന്തോഷ് ജോണിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ വിവാദ വൈദികനൊപ്പം ചങ്ങനാശേരിക്കാരനും രംഗത്ത് സജീവമാണ് . ഇവരുടെ തട്ടിപ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൂറത്തുവരുമെന്നാണ് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here